Tag: Ramadan

Total 33 Posts

സകാത്ത്: ഒരു ലഘു പരിചയം-1 | റമദാൻ സന്ദേശം 24 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക ജീവിതത്തിന്റെ ആധാരശിലകളിൽ പ്രധാനപ്പെട്ടതാണ് സമ്പത്ത്.ഭൂമുഖത്തുള്ള വിഭവങ്ങളെല്ലാം തന്നെ മനുഷ്യന്റെ പൊതു സ്വത്താണ്.അതിന്റെയെല്ലാം കൈകാര്യംകർത്താക്കളായിട്ടാണ് അല്ലാഹു നമ്മളെ നിശ്ചയിച്ചിരിക്കുന്നത്.വിശുദ്ധ ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ മൂന്നാമത്തെ താണ് സകാത്ത്. ഫിത്വർ സകാത്ത് മാത്രമാണ് നോമ്പുമായി ബന്ധമുള്ളത്. മറ്റു പലയിനങ്ങളിലും സകാത്ത് നിർബന്ധമാണ്. എന്നാൽ അതിനൊന്നും തന്നെ റമദാനുമായി യാതൊരു ബന്ധവുമില്ല.കഴിവുള്ളവൻ

പാപമുക്തമായ ഹൃദയത്തോടെ ഇലാഹിൽ അലിഞ്ഞുചേരാം | റമദാൻ സന്ദേശം 23 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഭൗതിക സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തിന്മകൾക്ക് പ്രേരകമാകുന്ന നിരവധി അവസരങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.എന്നാൽ അതിൽ നിന്നെല്ലാം വിട്ടു നിന്ന് ഹൃദയത്തിൽ രൂഢമൂലമായ ഈമാനിന്റെയും ഇഖ്ലാസിന്റെയും കരുത്തിൽ അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് യഥാർത്ഥ സത്യവിശ്വാസികൾ.സമയവും സാഹചര്യവുമനുസരിച്ച് സ്വഭാവത്തിനും പ്രവർത്തനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ അത് നമ്മുടെ തഖ്‌വയുടെ പോരായ്മയാണെന്ന് മനസ്സിലാക്കണം.മനുഷ്യൻ സ്വന്തം ഹൃദയത്തോടുള്ള

ആയിരങ്ങള്‍ കുന്ന് കയറിയെത്തി; ഐക്യത്തിന്റെ സന്ദേശവുമായി റമദാനിന്റെ ഇരുപത്തിയാറാം രാവില്‍ കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ

കൊയിലാണ്ടി: ശ്രദ്ധേയമായി കൊല്ലം പാറപ്പള്ളിയിലെ സമൂഹ നോമ്പുതുറ. എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ ഇരുപത്തിയാറാം രാവില്‍ നടക്കുന്ന സമൂഹ നോമ്പുതുറയ്ക്ക് പതിവ് പോലെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ പാറപ്പള്ളിയിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. കൊയിലാണ്ടി, കൊല്ലം, പുളിയഞ്ചേരി, പെരുവട്ടൂര്‍, നടുവണ്ണൂര്‍, നമ്പ്രത്തുകര, മൊകേരി, കിള്ളവയല്‍, മൂടാടി, നന്തി

തവക്കുൽ: വിശ്വാസിക്ക് നൽകുന്ന കരുത്ത് | റമദാൻ സന്ദേശം 22 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി നന്മ തിന്മകളുടെ ആത്യന്തികമായ നിർണയം അല്ലാഹുവിൽ നിന്നു മാത്രമാണെന്ന് വിശ്വസിക്കുന്ന ഏതൊരാൾക്കും നന്മ നേടാനും തിന്മ തടയാനും അല്ലാഹുവിനോടല്ലാതെ തേടാൻ സാധിക്കുകയില്ല. നന്മകൾ കരഗതമാക്കുവാനും തിന്മകളിൽ നിന്നും അകലം പാലിക്കുവാനും നമ്മളാൽ സാധ്യമായ കാര്യങ്ങൾ ചെയ്ത ശേഷം അല്ലാഹുവിൽ ഭരമേൽപ്പിക്കണം(തവക്കുൽ).സർവ്വവും അല്ലാഹുവിൽ സമർപ്പിച്ചുള്ള ജീവിതം വിശ്വാസിയുടെ ഗുണമായിട്ടാണ്

ഏഴ് മഹല്ലുകളിൽ നിന്നായി മൂവായിരത്തോളം പേർ കുന്ന് കയറി പാറപ്പള്ളിയിലെത്തും, ഭക്ഷണത്തോടൊപ്പം സ്നേഹവും പങ്കുവയ്ക്കാൻ; വിശുദ്ധ റമദാനിലെ 26-ാം രാവിൽ പാറപ്പള്ളിയിൽ നടക്കുന്ന അപൂർവ്വ ഒത്തുകൂടലിന്റെ വിശേഷങ്ങൾ ഫൈസൽ പെരുവട്ടൂർ എഴുതുന്നു 

ഫൈസൽ പെരുവട്ടൂർ വിശുദ്ധ റമളാനിലെ 26 ആം രാവ് കൊല്ലം പാറപ്പള്ളിയ്ക്കും വിശ്വാസികൾക്കും പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓത്തു ദിവസമാണ്. പള്ളികളിൽ ജോലി ചെയ്തിരുന്ന മുത്തഅല്ലിമുകൾക്ക് കൃത്യമായ വേതന വ്യവസ്ഥിതി ഇല്ലാതിരുന്ന പണ്ട് കാലങ്ങളിൽ ഒരു വാർഷിക ബോണസ് എന്ന രൂപത്തിൽ റമളാൻ 25 നു നടത്തിവരാറുള്ളതാണ് ഇത്. അന്നേ ദിവസം വൈകുന്നേരത്തോട് കൂടി കൊല്ലം ജുമുഅത് കമ്മിറ്റിയ്ക്ക്

പ്രാർത്ഥന: വിശ്വാസിയുടെ ആയുധം | റമദാൻ സന്ദേശം 20 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി സത്യവിശ്വാസിയായ ഒരു മനുഷ്യനെ അവന്റെ സൃഷ്ടാവായ അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന ഒരു മാധ്യമമാണ് പ്രാർത്ഥന.തിരുനബി (സ) തങ്ങൾ പറഞ്ഞിട്ടുണ്ട് :”പ്രാർത്ഥന വിശ്വാസിയുടെ ആയുധമാണ്”.പ്രതിസന്ധി ഘട്ടങ്ങളിൽ ക്ഷമയോടെയും അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തോടെയും അവൻ പ്രാർത്ഥിക്കണം.ബദ്റിന്റെ രണാങ്കണത്തിൽ ആൾബലം കൊണ്ടും ആയുധബലം കൊണ്ടും ബലഹീനരായ മുസ്ലിം പക്ഷം പരാജയത്തിന്റെ വക്കിലെത്തിയപ്പോൾ അല്ലാഹുവിന്റെ

നന്മയുടെ പ്രചാരണവും തിന്മയുടെ വിപാടനവും | റമദാൻ സന്ദേശം 19 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി ഇസ്ലാം നന്മയുടെ മതമാണ്.നന്മ കല്പിക്കലും തിന്മ തടയലുവമാണ് ഇസ്ലാമിന്റെ പ്രമേയം.അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള മുഴുവൻ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യവും ഇതു തന്നെയായിരുന്നു.നന്മയുടെ കാര്യത്തിൽ സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി തിരുമേനി (സ) പഠിപ്പിക്കുന്നുണ്ട്.എല്ലാ നന്മയും ഒരാൾക്ക് ചെയ്യാൻ കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ നന്മയിൽ

നന്തിയിലെ അവസാന മെസ്ഹറാത്തി മമ്മദ്ക്കയും കൂട്ടരും, ഒപ്പം കാളവണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും; റമദാനുമായി ബന്ധപ്പെട്ട ഗൃഹാതുരമായ ഓർമ്മകളെഴുതുന്നു യാക്കൂബ് രചന

യാക്കൂബ് രചന ചില സാംസ്കാരിക അടയാളങ്ങൾ കാണുമ്പോൾ അത് നമ്മെ ഓർമ്മിപ്പിക്കുക ചരിത്രത്തെയാണ്. അതുകൊണ്ടാണ് ചരിത്രവും സാംസ്കാരിക പൈതൃകങ്ങളും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് പറയുന്നത്. റമദാനുമായി ബന്ധപ്പെട്ട് ഈജിപ്തിൽ നിന്നും കടൽ കടന്നു വന്ന് മലയാളക്കരയിൽ എത്തിയതാണ് പാനീസും അത്താഴമുട്ടും. കേട്ടിട്ടില്ലേ… ഇരുട്ടില്‍ കാള വണ്ടിത്തണ്ടില്‍ ഇളകിയാടുന്ന പാനീസ് വിളക്കും വളരെ ദൂരത്ത് നിന്ന് നേര്‍ത്ത ശബ്ദത്തിൽ കേള്‍ക്കാവുന്ന

ലൈലതുൽ ഖദ്ർ: മാഹാത്മ്യത്തിന്റെ രാവ് | റമദാൻ സന്ദേശം 18 – എം.പി.തഖിയുദ്ധീൻ ഹൈതമി

റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി വിശുദ്ധ റമദാനിൽ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുണ്യ രാവാണ് ലൈലതുൽ ഖദ്ർ.അല്ലാഹു അവൻ്റെ സൃഷ്ടികളുടെ മേൽ നിർണയം നടത്തുന്ന രാവായതുകൊണ്ട് തന്നെ ഈ രാവിന് നിർണയത്തിന്റെ രാവ് എന്നും അർത്ഥമുണ്ട്.ലൈലത്തുൽ ഖദ്ർ എന്ന പേര് വരാൻ പല കാരണങ്ങളും പണ്ഡിതന്മാർ സൂചിപ്പിക്കുന്നുണ്ട്.മഹാനായ ഇബ്നു അബ്ബാസ് (റ)പറയുന്നു:

ഉംറ നിർവഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍  വേദനിക്കുന്ന ഓര്‍മയായി മുക്കം സ്വദേശിയായ എട്ടുവയസുകാരന്‍ അബ്ദുൽ റഹ്മാൻ

മക്ക:  വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ മുക്കം സ്വദേശിയായ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കാരശേരി കക്കാട് സ്വദേശിയായ നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാനാണ് മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചത്. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്.