Tag: stray dag

Total 4 Posts

പെരുവട്ടൂരില്‍ തെരുവുനായകള്‍ വിലസുന്നു; രണ്ട് പേര്‍ക്ക് കടിയേറ്റു, പേടിയില്‍ പ്രദേശവാസികള്‍

കൊയിലാണ്ടി: നഗരസഭയിലെ അറുവയല്‍ ഡിവിഷനില്‍ പെരുവട്ടൂരില്‍ തെരുവുനായ അക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. നമ്പ്രത്ത് കുറ്റി ഷീബ, ആയിപ്പനംകുനി സത്യൻ എന്നിവരെയാണ് നായ കടിച്ചത്. രാവിലെ 7മണിയോടെ നടക്കാനിറങ്ങിയപ്പോഴാണ് സത്യനെ നായ അക്രമിച്ചത്. കാലിന് പരിക്കേറ്റ സത്യന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 9മണിയോടെ വീടിന് സമീപത്തെ കടയില്‍ പോയി വരുമ്പോഴാണ് ഷീബയ്ക്ക്

താമരശ്ശേരിയില്‍ തെരുവുനായ ആക്രമണം; ആടിനെ കടിച്ചുകൊന്നു

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ തെരുവുനായകള്‍ ആടിനെ കടിച്ചുകൊന്നു. പിലാകണ്ടി സ്വദേശി ഉസ്മാന്റെ മൂന്ന് ആടുകളെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. കടിയേറ്റ മറ്റ് രണ്ട് ആടുകള്‍ അവശനിലയിലാണ്. വീടിന് സമീപത്ത് മേയുകയായിരുന്നു ആടുകള്‍. ആടു വളര്‍ത്തലാണ് ഉസ്മാന്റെ ഏക ജീവിതമാര്‍ഗം. കട്ടിപ്പാറയില്‍ തെരുവുനായകളുടെ ശല്യം പതിവായിരിക്കുകയാണ്‌. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്‌ കാട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ നിരവധി

വീണ്ടും തെരുവുനായ ആക്രമണം; മാവേലിക്കരയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരനെ തെരുവുനായ കടിച്ചു

ചാരുംമൂട്‌: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്ത്‌ വയസുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറിയില്‍ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ സായി കൃഷ്ണയെയാണ് നായ കടിച്ചത്. മുന്‍വാതിലും ഗേറ്റും തുറന്നു കിടന്ന സമയത്ത് വീടിനുള്ളിലെത്തിയ നായ കുട്ടിയെ കടിക്കുകയായിരുന്നു. കൈക്ക് കടിയേറ്റ കുട്ടി നിലവിളിച്ച് കൊണ്ട് ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേല്‍ക്കുകയായിരുന്നു. കുട്ടിയുടെ

നായയെ പിടിക്കുന്നതിനും കേന്ദ്രങ്ങളിലെത്തിക്കുന്നതിനുമായി നായ ഒന്നിന് 500 രൂപ വീതം, ഒരാഴ്ച കൊണ്ട് മുഴുവൻ വളർത്തു നായകൾക്കും വാക്‌സിനേഷൻ, അക്രമ സ്വഭാവമുള്ള തെരുവ് നായ്ക്കളെ അഭയ കേന്ദ്രങ്ങിലേക്ക്; തെരുവ് നായ ശല്ല്യം നിയന്ത്രിക്കാൻ വിപുലമായ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി: വിദ്യാർത്ഥികൾ മുതൽ വയോധികർ വരെ, വിവിധ പ്രായത്തിലുള്ളവർ തെരുവ് നായയുടെ അക്രമത്തിനിരയായ സാഹചര്യത്തിൽ നിയന്ത്രം കൊണ്ട് വരാൻ വിപുലമായ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ. ഇന്ന് ചേർന്ന പ്രത്യേക കൗൺസിൽ യോഗം വിവിധ പദ്ധതികൾ തയ്യാറാക്കി. രാവിലെ സ്കൂളിലേക്കും ജോലി സ്ഥലത്തേക്കും ഏറെ ഭീതിയോടെ പോകേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ആക്രമണം ഏതു സമയത്തും എവിടെ നിന്നും